മല്ലപ്പള്ളി: പ്രസിദ്ധമായ കോട്ടാങ്ങൽ പടയണി ചൊവ്വാഴ്ച സമാപിച്ചു. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണിവരെയാണ് പടയണി കൊണ്ടാടിയത്. മകര ഭരണിക്ക് മുമ്പുള്ള എട്ടു ദിവസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ യഥാക്രമം കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടന്നുവന്ന പടയണി ഇന്നലെ പുലവൃത്തത്തോടെ സമാപിച്ചു. ഇരുകരക്കാരും മത്സരബുദ്ധി അവസാനിപ്പിച്ച് കൈകോർത്തു തിരുനടയിൽ പുലവൃത്തം തുള്ളി പിരിഞ്ഞു. മത്സരബുദ്ധി സ്ഥായി അല്ലെന്ന സന്ദേശമാണ് ഇതുവഴി സമൂഹത്തിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.