അടൂർ: നഗരസഭ ശ്രീമൂലം മാർക്കറ്റ് ആധുനിക സംവിധാനത്തിലാക്കുന്നു. രണ്ട് കോടി 32 ലക്ഷം രൂപ വിനിയോഗിച്ച് 22 മുറികളുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. ചില്ലിങ് പ്ലാൻറ് ഉപയോഗിച്ച് സംസ്ഥാന സർക്കാറിൻെറ തീരദേശ കോർപറേഷൻെറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ, പച്ചക്കറി സ്റ്റാളുകൾ, ശൗചാലയം, മാലിന്യ സംസ്കരണ പ്ലാൻറ് എന്നിവ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയമാണ് പണിയുക. പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 10 മാസംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് കരാർ െവച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.