റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലം മൊത്തം റോഡിനായി ഉപയോഗിക്കാൻ നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. മന്ദമരുതി ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും അതിർത്തിയിൽ ഇട്ടിരിക്കുന്ന കല്ലിൽനിന്നും ഒന്നു മുതൽ മൂന്നര മീറ്റർ വരെ ഒഴിവാക്കിയാണ് റോഡ് നിർമാണം നടത്തുന്നതെന്ന നാട്ടുകാരുടെ പരാതി ഉണ്ടായ സാഹചര്യത്തിലാണ് എം.എൽ.എ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. പാതയുടെ മാമുക്ക് ഭാഗത്തെ റോഡ് അതിർത്തി നിശ്ചയിച്ചിരുന്ന കല്ലുകൾ വസ്തു ഉടമകൾ മാറ്റി സ്ഥാപിെച്ചന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് എം.എൽ.എ കെ.എസ്.ടി.പി അധികൃതർക്ക് നിർദേശം നൽകി. ഇത് സർവേയറെ കൊണ്ട് പരിശോധിച്ചതിനുശേഷം അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ടായി. ptl rni _1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.