വെരിക്കോസ് വെയിനിന് ഗ്ലൂ ചികിത്സ സ്റ്റാർകെയറിൽ

കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ വെരിക്കോസ് വെയിനിനുള്ള നൂതന ചികിത്സാരീതിയായ ഗ്ലൂ ചികിത്സ (വെനാസീൽ ചികിത്സ) കോഴിക്കോട് ജില്ലയിൽ ആദ്യമായി അവതരിപ്പിച്ചു. സ്റ്റാർകെയർ വാസ്കുലാർ വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, വാസ്കുലാർ സർജൻ ഡോ. പ്രദീപ് എം അബ്രഹാം എന്നിവരടങ്ങിയ ടീമിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലയളവിൽ മാത്രം പത്തോളം രോഗികളാണ് ഗ്ലൂ ചികിത്സയിലൂടെ വെരിക്കോസിൽ നിന്ന് മോചിതരായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെരിക്കോസിനുള്ള മറ്റു ചികിത്സാരീതികളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ തീരെയില്ലാത്തതാണ് ഗ്ലൂ ചികിത്സ. വളരെ ചെറിയ മുറിവ്, തുന്നലുകൾ ഉണ്ടാവില്ല, മറ്റു ശസ്ത്രക്രിയകൾക്കുള്ളതുപോലെ ശസ്ത്രക്രിയാനന്തരം ബാൻഡേജുകളും സ്റ്റോക്കിംഗുകളും ഉണ്ടായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.