പാനൂർ: പാലത്തായി പീഡനക്കേസിൽ തെളിവെടുപ്പിൻെറ ഭാഗമായി അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് കോടതിയുടെ പ്രത്യേക നിർദേശത്തിൻെറ ഭാഗമായി സംഘം വീട്ടിലെത്തിയത്. വ്യാഴാഴ്ച ഐ.ജി ശ്രീജിത്തും എത്തിയിരുന്നു. വനിത ഓഫിസറായ എ.എസ്.പി രേഷ്മ രമേഷിൻെറ നേതൃത്വത്തിൽ വനിത കൗൺസിലർമാരടങ്ങിയ സംഘമാണ് കുട്ടിയുമായി സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.