ശ്രീകണ്ഠപുരം: പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാനിരുന്ന . ചുഴലി കൂനത്തെ പുളുക്കൂൽ വീട്ടിൽ ജിബിനിനെയാണ് (18) വീടിനടുത്ത മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുറുമാത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ജിബിൻ ബിരുദപഠനത്തിന് ചേരാനിരിക്കുകയായിരുന്നു. നാട്ടിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രാത്രിയോടെ ഉണ്ടായ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരി: ജിസ്ന. jibin 18 skpm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.