കോഴിക്കോട്: അതിജീവനത്തിന്‍റെ കേരളമാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കുകയും ഭാവിയിൽ വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് എ.എ. റഹീം എം.പി. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 'അതിജീവനത്തിന്റെ കേരളമാതൃകകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കടന്നുപോയത് ഒട്ടനവധി അപ്രതീക്ഷിത ദുരന്തങ്ങൾക്കു നടുവിലൂടെയായിരുന്നു. അതിനെ എങ്ങനെയാണ് ഈ നാട് അതിജീവിച്ചതെന്ന കാര്യം ഭാവിതലമുറക്കായി സൂക്ഷിച്ചുവെക്കേണ്ടതാണ്. ജനത്തെ ചേർത്തുനിർത്തിയാണ് കേരളം മുന്നോട്ടുപോയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ സെമിനാറിൽ മോഡറേറ്ററായി. a a raheem 'അതിജീവനത്തിന്റെ കേരള മാതൃകകൾ' സെമിനാറിൽ എ.എ. റഹീം എം.പി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.