കൊടിയത്തൂർ: ഗെയിൽ വാതക പൈപ്പ്ലൈനിനുവേണ്ടി ഭൂമി ഏറ്റെടുത്ത വകയിൽ മൂന്നു വർഷമായിട്ടും നഷ്ടപരിഹാരം നൽകാതെയുള്ള പദ്ധതി കമീഷനിങ് ഇരകളോടുള്ള വഞ്ചനയാണെന്ന് ഗെയിൽ സമരസമിതി സംസ്ഥാന കൺവീനർ സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ആയിരക്കണക്കിന് പേർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഭൂമിക്ക് മാർക്കറ്റ് വില നൽകാൻ സർക്കാർ തയാറാവണം. 10 സൻെറിനു താഴെയുള്ളവർക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിൻെറ ധനസഹായവും ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.