ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തിങ്കളാഴ്ച എ.ബി.വി.പി പ്രവർത്തകരും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം. വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകരുടെ പ്രതിഷേധമാണ് കാമ്പസിന്‍റെ സുരക്ഷാചുമതലയുള്ള ജീവനക്കാരുമായുള്ള സംഘർഷത്തിൽ കലാശിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാജീവനക്കാർ ആക്രമണം നടത്തിയെന്നും നിരവധിപേർക്ക് പരിക്കേറ്റെന്നും എ.ബി.വി.പി ജെ.എൻ.യു യൂനിറ്റ് പ്രസിഡന്‍റ് രോഹിത്കുമാർ പറഞ്ഞു. പൊലീസിൽ പരാതി നൽകുമെന്നും രോഹിത്കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.