ബേപ്പൂർ: പുലിമുട്ട് കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചുണ്ടായ സി.പി.എം-മുസ്‍ലിം ലീഗ് സംഘർഷത്തിൽ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ലീഗ് പ്രവർത്തകൻ കൂട്ടക്കൽ ഷാജുവിന് ജാമ്യം ലഭിച്ചു. സെക്ഷൻ 308 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. കടൽത്തീര വിനോദകേന്ദ്രത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തിയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സി.പി.എം-ലീഗ് സംഘർഷത്തിൽ കലാശിച്ചത്. ജാമ്യം ലഭിച്ച കൂട്ടക്കൽ ഷാജുവിന് ബേപ്പൂർ മേഖല മുസ്‍ലിംലീഗ് പ്രവർത്തകർ സ്വീകരണം നൽകി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ: കെ. വിനോദ് കുമാർ പ്രതിക്കു വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.