ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായ സുബീഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ബുധനാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുബീഷിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ടുദിവസത്തിനുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. സുബീഷിന് കരൾ പകുത്തുനൽകിയ ഭാര്യ പ്രവിജയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. ഇവരെ അടുത്ത ദിവസം വാർഡിലേക്ക് മാറ്റും. ബുധനാഴ്ച ഇവർക്കും ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചികിത്സച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.