തലശ്ശേരി: ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്കുമുന്നിലെ ഓവുചാലിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി കിണർ വെള്ളം മലിനമാകുന്നതായുള്ള പരിസരവാസികളുടെ ആരോപണം തെറ്റിദ്ധാരണയാണെന്ന് വാർഡ് കൗൺസിലർ ടി.സി. അബ്ദുൽ ഖിലാബ് അറിയിച്ചു. വാർഡ് ഫണ്ട് ഉപയോഗിച്ചാണ് പള്ളിക്കുമുന്നിലെ ഓവുചാൽ ഉയർത്തി സ്ലാബിട്ടത്. രാത്രി ലോറി കയറിയാണ് സ്ലാബിന്റെ അടിവശം തകർന്നത്. ഇവിടെ പണി പൂർത്തിയായിട്ടില്ല. സ്ലാബിട്ടത് അശാസ്ത്രീയമായല്ല. മഴക്കാലത്ത് ഈ ഭാഗത്തുള്ള കിണറുകളിലെ വെള്ളം കലങ്ങുന്നത് മുമ്പേയുള്ള പ്രശ്നമാണ്. ചതുപ്പ് പ്രദേശമായതിനാലാണിത്. ഓവുചാലിലെ മലിനവെള്ളം വീട്ടുകിണറിലെത്തുന്നതായുള്ള പ്രചാരണം വാസ്തവമല്ലെന്നും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.