വൈറ്റമിൻ എ ജില്ലയിലെ ആശുപത്രികളിൽ കിട്ടാതായിട്ട് ഒരുവർഷം

നെടുങ്കണ്ടം: നിരവധി രോഗങ്ങൾക്കെതിരെ അഞ്ചു വയസ്സിനു താഴെയുള്ള കുരുന്നുകൾക്ക് നൽകുന്ന വൈറ്റമിൻ എ ജില്ലയിലെ ആശുപത്രികളിൽ കിട്ടാതായിട്ട് ഒരുവർഷം.

ജില്ലയിലെ ഒരു ആശുപത്രിയിലും വൈറ്റമിൻ എ ലഭിക്കുന്നില്ല. കുട്ടിക്കാലത്തെ അന്ധതയുടെ കാരണങ്ങളിൽ ഒന്ന്്്്് വൈറ്റമിൻ എ യുടെ കുറവാണ്. കാത്സ്യം കുറയാതിരിക്കാനും നിശാന്ധതക്കെതിരെയും അണുബാധകൾ ഉണ്ടാകാതെയും മറ്റുമാണ് വൈറ്റമിൻ എ നൽകുന്നത്. വിറ്റാമിൻ എ യുടെ അപര്യാപ്തത മൂലം രോഗപ്രതിരോധ ശേഷിക്കുറവ്, അർബുദം, ജനനവൈകല്യങ്ങൾ എന്നിവക്കും കാരണമാകുമെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.