മുട്ടം: മൂലമറ്റത്ത് വെടിയുതിർത്തശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ മുട്ടം പൊലീസ് പിടികൂടിയത് ജീപ്പ് കുറുകെയിട്ട്. കൃത്യത്തിനുശേഷം ഇവിടെനിന്ന് KL 38F5004 എക്കോസ്‌പോട്ട് കാറിലാണ് പ്രതി സ്ഥലത്തുനിന്ന് കടന്നത്. വിവരം കാഞ്ഞാർ പൊലീസ് സമീപത്തെ സ്റ്റേഷനുകളിൽ അറിയിച്ചു. തുടർന്ന്, മുട്ടം പൊലീസ് രണ്ട് വാഹനങ്ങളിലായി ഇൻസ്പെകടർ ശിവകുമാറിന്‍റെ നേതൃത്വത്തിൽ മുട്ടത്ത് കാത്തുനിന്നു. ഫിലിപ്പിന്‍റെ കാർ എത്തുന്നതുകണ്ട പൊലീസ് വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു. നിറതോക്കുമായി എത്തിയ ഫിലിപ്പിനെ അനുനയിപ്പിച്ച് കാറിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോയി. പരിക്കേറ്റ ഫിലിപ്പിന് തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പുലർച്ച 4.15ന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. tdl mltm 9 പ്രതി ഫിലിപ് സഞ്ചരിച്ച കാർ നാട്ടുകാർ തല്ലിത്തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.