നെടുങ്കണ്ടം: മഞ്ഞപ്പാറയില്‍ കുടിവെള്ള സ്രോതസ്സിലേക്ക് സ്വകാര്യ വ്യക്തി മലിനജലം ഒഴുക്കുന്നതായി പരാതി. മഞ്ഞപ്പാറ സ്വദേശി ചള്ളിലപൊയ്കയില്‍ വര്‍ഗീസാണ് പരാതി നൽകിയത്. എട്ടുവര്‍ഷമായി അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും കുടിവെള്ളം മലിനമാക്കുന്നത് തുടരുകയാണ്. വര്‍ഗീസ് കുടിവെള്ളം ശേഖരിക്കുന്ന കിണറിന് സമീപത്താണ് അയല്‍വാസി പശുത്തൊഴുത്ത് സ്ഥാപിച്ചിരിക്കുന്നത്. തൊഴുത്തില്‍നിന്ന് ചാണകവും മലിനജലവും കുടിവെള്ളത്തില്‍ കലരുന്നതായാണ് പരാതി. പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും കുടിവെള്ളം മലിനമാക്കുന്നത് അയൽവാസി തുടരുകയാണെന്ന് വർഗീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.