വണ്ണപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറിവിൽ മരുന്ന് വെച്ചുകെട്ടാൻ ചെന്ന യുവതിയോട് അറ്റൻഡർ അപമര്യാദയായി പെരുമാറിയതായി പരാതി. തട്ടക്കുഴ തേക്കുംകാട്ടിൽ രവീന്ദ്രനെ (53) യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. കാലിലെ മുറിവിൽ മരുന്ന് വെച്ചുകെട്ടാനാണ് യുവതി എത്തിയത്. ഈ സമയം അറ്റൻഡർ അപമര്യാദയായി പെരുമാറിയതായാണ് യുവതിയുടെ പരാതി. മരുന്ന് വെച്ചുകെട്ടിയശേഷം വീട്ടിലേക്കുപോയ യുവതി ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം തിരിച്ചെത്തിയാണ് പരാതി ഉന്നയിച്ചത്. ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ കാളിയാർ പൊലീസ് അറ്റൻഡറെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.