മുട്ടം: 2739 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്നുനില കെട്ടിടം മുട്ടം കോടതി സമുച്ചയത്തിനോടുചേർന്ന് കുടുംബകോടതിക്കായി നിർമിക്കുന്നു. 6.5 കോടിയാണ് ചെലവ്. വിശാലമായ പാർക്കിങ്, ഡ്രൈവർമാർക്ക് വിശ്രമ മുറി, കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജ്, മീഡിയേഷൻ ഹാൾ, ലൈബ്രറി, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം, കോൺഫറൻസ് ഹാൾ, വിശ്രമ -ശുചിമുറികൾ എന്നിവ ഒരുക്കും. രണ്ടരവർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച് കോടതികൾ ഇവിടേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് കുടുംബകോടതി പ്രവൃത്തിക്കുന്നത്. കട്ടപ്പനയിലും കുടുംബകോടതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.