തൊടുപുഴ: മൂന്നാറിൽ ഹിന്ദി വെബ് സീരീസ് ഷൂട്ടിങ്ങിന് എത്തിച്ച രണ്ട് അനധികൃത കാരവനുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. മതിയായ രേഖകളില്ലാത്ത തമിഴ്നാട് രജിസ്ട്രേഷൻ വാഹനവും മറ്റൊന്ന് തൃശൂർ സ്വദേശിയുടെ രൂപ മാറ്റം വരുത്തിയ 18 സീറ്റ് ട്രാവലറുമാണ്. അന്തർസംസ്ഥാനങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത നിരവധി വാഹനങ്ങൾ കാരവനുകളാക്കി അനധികൃത സർവിസ് നടത്തുന്നതായി വാഹന വകുപ്പ് അധികൃതർ പറഞ്ഞു. മൂന്നാർ എൻഫോഴ്സ്മൻെറ് എം.വി.ഐ അനിൽ കുമാർ, എ.എം.വി.ഐ മാരായ ജിനു ജേക്കബ്, ദീപു ആർ. നായർ എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.