കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയം മാത്രമാണ് ഹിജാബ് സമരമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖി. ഹിജാബ് ധരിക്കുന്നതിന് എതിരല്ല. ആരുടെയും താൽപര്യങ്ങളെ ഹനിക്കില്ല. പക്ഷേ, ഒരു പൊതു നിയമ സംവിധാനമുള്ളിടത്ത് അതിനനുസൃതമായിത്തന്നെ നീങ്ങണം. ന്യൂനപക്ഷത്തിന്റെ താൽപര്യം സംരക്ഷിച്ച് കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി നേതാവ് ജെ.ആര്‍. പത്മകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജിജി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.