കളമശ്ശേരി: വണ്ടിച്ചെക്ക് കേസിൽ എൻ.സി.പി നേതാവിന് ഒരു വർഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. എൻ.സി.പി സംസ്ഥാന സെക്രട്ടറി ഏലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ഇ.എ. ജയകുമാറിനെയാണ് (ജയൻ പുത്തൻപുരയ്ക്കൽ) കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. നോർത്ത് കളമശ്ശേരി പാതിരക്കാട്ട് ക്ഷേത്രം റോഡ് വിസ്മയത്തിൽ എസ്. സച്ചിദാനന്ദൻ നൽകിയ കേസിലാണ് വിധി. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം തുക പരാതിക്കാരന് കൈമാറണമെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.