മൂവാറ്റുപുഴ ടൗൺ ഹാൾ പരിസരത്തെ മാലിന്യം

മാലിന്യക്കൂമ്പാരമായി മൂവാറ്റുപുഴ ടൗൺ ഹാൾ

മൂവാറ്റുപുഴ: ടൗൺ ഹാൾ പരിസരം മാലിന്യം തള്ളൽ കേന്ദ്രമായി. സാംസ്കാരിക പരിപാടികളും വിവാഹങ്ങളും മറ്റു പൊതുപരിപാടികളും നടക്കുന്ന ടൗൺ ഹാളിന്‍റെ പരിസരമാകെ കാടുപിടിച്ച അവസ്ഥയിലാണ്. ഉപയോഗശൂന്യമായ വാഹന ഭാഗങ്ങൾ മുതൽ പലതരം മാലിന്യങ്ങൾ വരെ ഇവിടെ തള്ളിയിട്ടുണ്ട്.

ഇതിനു സമീപം കിണറും സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ എത്തുന്ന പൊതുവേദിയുടെ പിന്നിൽ വൃത്തിഹീനമായ അവസ്ഥയാണ്. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്നടക്കം പരാതികൾ വ്യാപകമാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Tags:    
News Summary - Muvattupuzha becomes a garbage dump Town Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.