ചെങ്ങന്നൂർ: എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ സ്പിരിറ്റ് കേസിലെ മുൻ പ്രതി വീണ്ടും പിടിയിലായി. തിരുവൻവണ്ടൂർ കോലിടത്തുശേരി പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണനാണ് (56) പിടിയിലായത്. വീട്ടിലും പരിസരത്തുമായി മദ്യം സൂക്ഷിച്ചു വിൽപന നടത്തുന്നതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചെറിയ കുപ്പികളിലായി വില്ക്കാൻ തയാറാക്കിയ മൂന്ന് ലിറ്റർ മദ്യം കണ്ടെടുത്തത്. പ്രിവന്റിവ് ഓഫിസർ കെ.പി. പ്രദീപ്, അഭിജിത്ത് മോഹൻ, ദീപു, പത്മകുമാർ, വിജയലക്ഷ്മി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: ഗോപാലകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.