ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ മൂലം ഏഴ് തൊഴിലാളികളുമായി കടലിൽ ഒഴുകിനടന്ന ബോട്ട് കരക്കെത്തിച്ചു. കായംകുളം ഹാർബറിൽനിന്ന് ചൊവ്വാഴ്ച പുലർച്ച നാലിന് മത്സ്യബന്ധനത്തിന് പോയ നിറവ് എന്ന ബോട്ടാണ് ഗിയർ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണം വിട്ട് ഒഴുകിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് സി.ഐ ബൈജുവിൻെറ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മൻെറ് രക്ഷാപ്രർത്തനം നടത്തി സുരക്ഷിതമായി ബോട്ട് കായംകുളം ഹാർബറിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് യേശുദാസൻ, ഡിക്സൺ, ഔസേപ്പച്ചൻ, കുഞ്ഞുമോൻ, ജയിംസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.