11,000 ഒാളം സർക്കാർ ജീവനക്കാർ വിരമിച്ചു 

തിരുവനന്തപുരം: സർക്കാർ സർവിസിൽ നിന്ന് സമീപകാലത്ത് ഏറ്റവും കൂടുതൽ ജീവനക്കാർ വിവരമിച്ചത് ഞായറാഴ്ച. 11,000 ജീവനക്കാരാണ് മേയ് 31ന് വിരമിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വൻതോതിൽ വിരമിക്കൽ നടന്നിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പിമാരായ ഹേമചന്ദ്രൻ, ജേക്കബ് തോമസ് അടക്കമുള്ളവരും ഞായറാഴ്ച വിരമിച്ചു. 11 െഎ.പി.എസുകാരാണ് വിരമിച്ചത്. ലോക്ഡൗൺ മാനദണ്ഡമുള്ളതിനാൽ ജീവനക്കാരുടെ യാത്രയയപ്പിനും പരിമിതിയുണ്ടായിരുന്നു. സർവിസ്സംഘടനാ നേതാക്കൾ, നിരവധി പ്രമുഖ ഡോക്ടർമാർ തുടങ്ങിയവർ വിരമിച്ചവരിൽ പെടും.
Tags:    
News Summary - Kerala State Employees Retirement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.