ചെറുവത്തൂർ: മാലിന്യസംസ്കരണ ഉപാധികളില്ലാതെ കോഴിക്കടകൾക്ക് ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി മറികടക്കാൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ശാശ്വത സംവിധാനം ഒരുക്കി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം ഇനിമുതൽ കാസർകോട് പ്രവർത്തിക്കുന്ന സൺറൈസ് അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് കൊണ്ടുപോകും. സർക്കാർ ഉത്തരവുപ്രകാരം പഞ്ചായത്ത് പരിധിയിലെ 12 കോഴിക്കടകൾക്ക് ലൈസൻസ് നൽകി. പടം..അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം കൊണ്ടുപോകാനുള്ള സമ്മതപത്രം സൺറൈസ് അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് അധികൃതർ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.