കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽ വൈദികൾ ഇടപെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് സി.എം.െഎ സഭ. പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാൻ ഫാ. ജയിംസ് എര്‍ത്തയില്‍ ഇടപെട്ടതിെൻറ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണിത്.
സി.എം.ഐ സഭയിലെ വൈദികൻ സ്വമേധയായ ഇടപെട്ടതാണെന്ന് ജലന്ധർ രൂപതയും വ്യക്തമാക്കി. കേസന്വേഷണത്തെ ഭയക്കുന്നില്ല. അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായാലും ബിഷപ്പിനൊപ്പം ഉറച്ചുനിൽക്കും. പരാതിക്കാരിയായ കന്യാസ്ത്രീയുടെ പിന്നിൽ മറ്റാരൊക്കയോ ഉണ്ടെന്ന് രൂപത വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.