Posted On
date_range Updated On
date_range ഐ.എം.എ 50 കോടി കുടിശ്ശിക അടക്കാനുണ്ടെന്ന് ജി.എസ്.ടി വകുപ്പ്
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശികയായി 50 കോടി രൂപയോളം അടക്കാനുണ്ടെന്ന് ജി.എസ്.ടി അധികൃതർ ഹൈകോടതിയിൽ.
ചാരിറ്റി സംഘടനയെന്ന വ്യാജേന പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് ഐ.എം.എ. ഹോട്ടലുകളും ബാറുകളുമുള്ള സംഘടനയാണിത്.
ഇവയൊന്നും ആദായനികുതി പ്രകാരമോ ജി.എസ്.ടി നിയമപ്രകാരമോ ജീവകാരുണ്യ പ്രവർത്തനമായി കാണാനാവില്ലെന്നും ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാംനാഥ് സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.