കുട്ടിയുടെ ശരീരത്തിൽ സൂചി: അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം ശരീരത്തിൽ തടിപ്പ് ഉണ്ടായെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് സൂചി കണ്ടെത്തിയത് എന്നുമാണ് പരാതിയിലുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തതായും കുടുംബം മന്ത്രിയെ അറിയിച്ചു. വസ്തുതകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് നൽകാനും മന്ത്രി ഡയറക്ടർക്ക് നിർദേശം നൽകി.

Tags:    
News Summary - minister ordered to investigate the needle found child body case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.