ചീഫ്‌ സെക്രട്ടറിയും ഡി.ജി.പിയും പടിയിറങ്ങിയത് ഒരേ ദിവസം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂർവ യാത്രയയപ്പിന് വേദിയായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ. സംസ്ഥാന സിവിൽ സർവിസിന്റെ തലവനായ ചീഫ്‌ സെക്രട്ടറിയും സംസ്ഥാന പൊലീസ്‌ മേധാവിയായ ഡി.ജി.പിയും ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയിൽ യാത്രയയപ്പ് നൽകുകയും ചെയ്യുക എന്ന അപൂർവതക്കാണ്‌ ദർബാർ ഹാൾ സാക്ഷിയായത്‌.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം ഒത്തുചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ ചീഫ്‌ സെക്രട്ടറി വി.പി. ജോയിക്കും സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്തിനും യാത്രയയപ്പ് നൽകി. പൊലീസ്‌ മേധാവിയും ചീഫ്‌ സെക്രട്ടറിയും ഒരേ ദിവസം വിരമിക്കുന്നതിലെ അപൂർവത ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ചൂണ്ടിക്കാട്ടിയത്‌. വി.പി. ജോയിക്ക്‌ സെക്രട്ടേറിയറ്റിന്റെ മാതൃകയും അനിൽകാന്തിന്‌ അനന്തശയന മാതൃകയുമാണ്‌ മുഖ്യമന്ത്രി ഉപഹാരമായി നൽകിയത്‌. 

Tags:    
News Summary - Chief Secretary and DGP stepped down on the same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.