മുന്നാക്ക സംവരണത്തിനെതിരായ ഹരജികൾക്ക് സ്റ്റേ

ന്യൂഡൽഹി: മുന്നാക്ക സംവരണത്തിനെതിരെ കേരള ഹൈകോടതിയിലുള്ള ഹരജിയിലെ തുടർ നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറി‍െൻറ ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

ഹരജി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തിൽ ഹരജിക്കാരനായ പി.കെ. നുജൈമിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിർദേശം നൽകി. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയാണ് നുജൈം ത‍െൻറ പൊതുതാൽപര്യഹരജിയിൽ ചോദ്യം ചെയ്തത്.

Tags:    
News Summary - Stay for petitions against forward caste reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.