ന്യൂഡൽഹി: പ്രമുഖ ചലച്ചിത്രനടൻ ശശി കപൂർ അന്തരിച്ച വാർത്തക്കു പിന്നാലെ എഴുത്തുകാരനും കോൺഗ്രസ് എം.പിയുമായ ശശി തരൂരിെൻറ വസതിയിലേക്ക് അനുശോചന സന്ദേശങ്ങൾ. ഒരു ചാനൽ ശശി കപൂറിനു പകരം ശശി തരൂർ എന്ന് പേരു തെറ്റിച്ചു നൽകിയതിനെ തുടർന്നായിരുന്നു ഇത്. തരൂർ അതിൽ നർമം കണ്ടെത്തി. തെൻറ മരണത്തെക്കുറിച്ചുള്ള ‘വാർത്ത പെരുപ്പിച്ചതല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം സമയമാകുന്നതിനു മുേമ്പയുള്ളതാണ്’ -അദ്ദേഹം പ്രതികരിച്ചു.

ശശി കപൂറിെൻറ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ശശി തരൂർ പിന്നീട് ട്വിറ്ററിൽ സന്ദേശം അയച്ചു. അനുശോചന സന്ദേശം തെൻറ ഒാഫിസിലേക്കും എത്തുന്നതായി തരൂർ കൂട്ടിച്ചേർത്തു. ടൈംസ് നൗ ചാനലാണ് ശശി കപൂറിനെ, ശശി തരൂരായി തെറ്റിദ്ധരിച്ചത്. ടൈപ്പിങ് പിശകാണെന്ന് പിന്നീട് വിശദീകരിച്ച ചാനൽ, തരൂരിന് ആയുരാരോഗ്യം നേർന്നു.
Tags:    
News Summary - Shashi Tharoor's Office Which Gets Condolence Calls for Shashi Kapoor Death News -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.