ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ സുപ്രീംകോടതി ഉത്തരവോടെ കാവൽക്കാരൻ കള്ളനാണെന്ന് വീണ്ടും ബോധ്യമായെന് ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അഴിമതി നടന്നതായുള്ള തൻെറ വാദം കോടതി അംഗീകരിച്ചു. സുപ്രീംകേ ാടതിക്ക് നന്ദി പറയുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഫാൽ കേസിൽ പുതിയ രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാറിൻെറ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പുനഃപരിശോധനാ ഹരജികൾക്കൊപ്പം പുതിയ രേഖകൾ കൂടി പരിഗണിക്കുമെന്ന് കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
Congress President @RahulGandhi addresses the media on today's Supreme Court judgement on the Rafale Deal.#ChowkidarChorHai #AbHogaNyay #RafaleDeal pic.twitter.com/5PnTuUY24d
— Congress (@INCIndia) April 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.