ൈവറോളജി ഇൻസ്റ്റിറ്റ്യൂട്ട്  പരിഗണനയിലില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ ്ഥാപിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികു മാര്‍ ചൗബേ. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എച്ച് വണ്‍.എന്‍വണ്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1076 മരിച്ചിട്ടുണ്ടെന്നും ഇതില്‍ 22 മരണങ്ങള്‍ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 593 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം പകരുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - no virology institute for kerala -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.