ബി.ജെ.പി മുഖ്യമന്ത്രിമാരുമായി മോദിയും ഷായും ചർച്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ‘2022ഒാടെ പുതിയ ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കണമെന്നും പാവപ്പെട്ടവരിലും കർഷകരിലും ശ്രദ്ധ ഉൗന്നണമെന്നും പ്രധാനമന്ത്രിയും അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും നിർദേശിച്ചു.

കേന്ദ്ര സർക്കാറിെൻറ വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നും ബി.ജെ.പി ഭരണ സംസ്ഥാന തലവന്മാരുമായി നടത്തിയ മൂന്നാമത്തെ ചർച്ചയിൽ നിർദേശിച്ചു. ‘പുതിയ ഇന്ത്യ’ പരിപാടി നടപ്പാക്കുന്നതിെൻറ പുരോഗതി മൂന്നുമാസത്തിലൊരിക്കൽ പ്രധാനമന്ത്രിയും പാർട്ടി പ്രസിഡൻറും വിലയിരുത്തുമെന്നും അറിയിച്ചു.

അതേസമയം, കോൺഗ്രസിനെ പിന്നാക്ക വിരുദ്ധ പാർട്ടിയായി പ്രചരിപ്പിക്കണമെന്നും ആവശ്യെപ്പട്ടു. പിന്നാക്ക വിഭാഗ ദേശീയ കമീഷന് ഭരണഘടന പദവി നൽകുന്ന നിയമം രാജ്യസഭയിൽ കോൺഗ്രസ് തടഞ്ഞത് ഉയർത്തിയാവും പ്രചാരണം.

Tags:    
News Summary - Modi And Amit Shah meet BJP Chief Ministers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.