കർണാടക: എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് മുൻതൂക്കം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് പല എക്സിറ്റ് പോളുകളും കോൺഗ്രസിന് മൂൻതൂക്കം പ്രവചിക്കുമ്പോൾ, ഏതാനും ഫലങ്ങൾ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു. ത്രിശങ്കു സഭ വരുന്നതോടെ ജനതാദൾ-എസ് (ജെ.ഡി.എസ്) കിങ് മേക്കറാകും.

ഭൂരിഭാഗം അഭിപ്രായ സർവേകളും സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നത്. 225 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാനുള്ള മാന്ത്രിക സംഖ്യ 113 ആണ്. 2013ലെ തെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 

Tags:    
News Summary - Karnataka Exit Poll Results-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.