ന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക ്കേറ്റ വിദ്യാർഥി രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു.
ഡൽഹി പൊലീസിനും കേന്ദ്ര സർക്കാറിനും അയച്ച നോട്ടീസിന് മറുപടി നൽകാൻ മേയ് 27 വരെ ഹൈകോടതി സമയം അനുവദിച്ചു. ഡിസംബർ 15ന് കാമ്പസിൽ നടന്ന അതിക്രമത്തിൽ പരിക്കേറ്റ ശയ്യാൻ മുജീബ് ആണ് ഹരജി നൽകിയത്.
തെൻറ കാലുകൾ രണ്ടും ഒടിെഞ്ഞന്നും ജീവിതത്തെ അതു ബാധിെച്ചന്നും ശയ്യാൻ ബോധിപ്പിച്ചു. ചികിത്സക്കായി 2.5 ലക്ഷം രൂപ ചെലവായെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.