ന്യൂഡൽഹി: നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത ്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവരുടെ വിസ റദ്ദാക്കി. ടൂറിസ്റ്റ് വിസ ചട്ടങ്ങൾ ലംഘിച്ച് തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിനോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. 1946 ലെ ഫോറിനേഴ്സ് ആക്ടും 2005 ലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ടും ലംഘിച്ചതിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.