മഹാസഖ്യം താഴോട്ട്; എൻ.ഡി.എ മുന്നേറുന്നു
മഹാസഖ്യം 111
(ആർ.ജെ.ഡി 71, കോൺഗ്രസ് -23, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -06)
എൻ.ഡി.എ 113
(ബി.ജെ.പി - 68, ജെ.ഡി.യു -41, മറ്റുള്ളവർ -05)
എൽ.ജെ.പി -7
മറ്റുള്ളവർ-11
മഹാസഖ്യം 111
(ആർ.ജെ.ഡി 71, കോൺഗ്രസ് -23, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -06)
എൻ.ഡി.എ 113
(ബി.ജെ.പി - 68, ജെ.ഡി.യു -41, മറ്റുള്ളവർ -05)
എൽ.ജെ.പി -7
മറ്റുള്ളവർ-11
മഹാസഖ്യം 118
(ആർ.ജെ.ഡി 76, കോൺഗ്രസ് -25, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -07)
എൻ.ഡി.എ 106
(ബി.ജെ.പി - 64, ജെ.ഡി.യു -38, മറ്റുള്ളവർ -04)
എൽ.ജെ.പി -8
മറ്റുള്ളവർ-11
മഹാസഖ്യം 114
(ആർ.ജെ.ഡി 74, കോൺഗ്രസ് -26, സി.പി.ഐ.എം.എൽ -08, മറ്റുള്ളവർ -06)
എൻ.ഡി.എ 111
(ബി.ജെ.പി - 63, ജെ.ഡി.യു -40, മറ്റുള്ളവർ -08)
എൽ.ജെ.പി -9
മറ്റുള്ളവർ-9
ബിഹാറിൽ വോെട്ടടുപ്പ് അവസാനിക്കുന്നതുവരെ പ്രത്യാശയുണ്ടെന്ന് ബി.ജെ.പി െഎ.ടി സെൽ മേധാവി അമിത് മാളവ്യ. രാജ്യമെമ്പാടും ബി.ജെ.പി മികച്ച രീതിയിൽ മുന്നേറുകയാെണന്നും സഖ്യകക്ഷികൾക്കൊപ്പം എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാസഖ്യം 117
(ആർ.ജെ.ഡി 81, കോൺഗ്രസ് -23, സി.പി.ഐ.എം.എൽ -06, മറ്റുള്ളവർ -07)
എൻ.ഡി.എ 117
(ബി.ജെ.പി - 60, ജെ.ഡി.യു -49, മറ്റുള്ളവർ -08)
എൽ.ജെ.പി -6
മറ്റുള്ളവർ-4
ബിഹാർ തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കുന്നുവെന്ന് ജെ.ഡി.യു വക്താവ്. കെ.സി. ത്യാഗിയുടേതാണ് വോെട്ടണ്ണൽ രണ്ടുമണിക്കൂർ പിന്നിട്ടേപ്പാഴുള്ള പരാമർശം. നീതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ മറികടന്നാണ് മറ്റു പാർട്ടികളുടെ മുന്നേറ്റം.
മഹാ ഗഡ് ബന്ധൻ 124
(ആർ.ജെ.ഡി 85, കോൺഗ്രസ് -27, സി.പി.ഐ.എം.എൽ -08, മറ്റുള്ളവർ -04)
എൻ.ഡി.എ 91
(ബി.ജെ.പി - 50, ജെ.ഡി.യു -36, മറ്റുള്ളവർ -05)
എൽ.ജെ.പി -2
മറ്റുള്ളവർ-16
ആർ.ജെ.ഡി നേതാവും തേജസ്വി യാദവിെൻറ സഹോദരനുമായ തേജ് പ്രതാബ് യാദവ് ലീഡ് ചെയ്യുന്നു. സമസ്തിപുർ ജില്ലയിലെ ഹസൻപുരാണ് ഇദ്ദേഹത്തിെൻറ മണ്ഡലം.
ജൻ അധികാർ പാർട്ടി (ജെ.എ.പി) നേതാവ് പപ്പു യാദവ് പിന്നിൽ. ബിഹാറിലെ ശക്തനായ നേതാവാണ് ഇദ്ദേഹം. മധേപുര മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ആർ.ജെ.ഡിയാണ് ഇവിടെ ലീഡ് െചയ്യുന്നത്.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ലീഡ് ചെയ്യുന്നു. വൈശാലി ജില്ലയിലാണ് രഘോപുരിലാണ് തേജസ്വി മത്സരിക്കുന്നത്. 31 കാരനായ തേജസ്വിയുടെ സിറ്റിങ് സീറ്റ് കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.