ആശാറാം ബാപ്പു കേസ്: നാൾവഴികൾ

  • 2013 ആഗസ്റ്റ് 15: ആശ്രമത്തിൽ ചികിൽസക്കെത്തിയ ദലിത് പെൺകുട്ടിയെ ആശാറാം ബാപ്പു ബലാൽസംഗം ചെയ്തു
  • 2013 ആഗ്സ്റ്റ് 20: ബലാൽസംഗ കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഡൽഹി പൊലീസിൽ പരാതി നൽകി. കേസ് പിന്നീട് ജോധ്പൂർ പോലീസിന് കൈമറി
  • 2013 ആഗസ്റ്റ് 23: ആശാറാം ബാപ്പുവിെൻറ അനുയായികൾ ഡൽഹിയിലെ കമല മാർക്കറ്റിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു
  • 2013 ആഗസ്റ്റ് 31: കേസുമായി ബന്ധപ്പെട്ട് ആശാറാം ബാപ്പുവിനെ ജോധ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
  • 2013 നവംബർ 6: ആശാറാം ബാപ്പുവിനെതിരെ ജോധ്പൂർ പൊലീസ് കുറ്റപ്പത്രം സമർപിച്ചു
  • 2013 നവംബർ 8: രാജസ്ഥാൻ ഹൈകോടതി കേസിലെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടു. എത്രയും പെെട്ടന്ന് കേസിലെ വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.
  • 2014 ഫെബ്രുവരി 7: ആശാറാം ബാപ്പുവിനെതിരായ കേസ് േജാധ്പൂർ കോടതിയുടെ പരിഗണനയിൽ
  • 2014 ഫെബ്രുവരി 13: ആശാറാം ബാപ്പു ബലാൽസംഗകേസിൽ കുറ്റക്കാരനല്ലെന്ന് കോടതിയിൽ വാദിച്ചു
  • ആഗസ്റ്റ് 19: സുപ്രീംകോടതി ആശാറാം ബാപ്പുവിെൻറ ജാമ്യാപേക്ഷ നിരസിച്ചു
  • 2015 ജനുവരി 1: സുപ്രീംകോടതി നിർദേശപ്രകാരം എയിംസിലെ ഏഴംഗ സംഘം  ആശാറാം ബാപ്പുവിനെ പരിശോധിച്ചു
  • 2015 ഫെബ്രുവരി: കേസിലെ സാക്ഷികളിലൊരാളായ രാഹുൽ കെ സച്ചാൻ കോടതിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു
  • ജൂലൈ 8 2015: സാക്ഷിയായ സുധ പതക് ആശാറാമിെൻറ പ്രവർത്തനങ്ങളെ കുറിച്ച് അറിവില്ലെന്ന് മൊഴി നൽകി.
  • ജൂലൈ 12കേസിലെ സാക്ഷിയായ കൃപാൽ സിങനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു.
  • ഏപ്രിൽ 7 2018: കേസിലെ അന്തിമവാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി
  • ഏപ്രിൽ 25 2018: ബലാൽസംഗകേസിൽ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തി
Tags:    
News Summary - Asaram bappu case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.