ഫുജൈറയിൽ പെരുമഴ

ഫുജൈറ: കിഴക്കൻ തീരത്ത് ശക്തമായ മഴ. ഇന്നലെ ഉച്ചക്ക് ഇടിമിന്നലിെൻറ അകമ്പടിയോടെയാണ് മഴ തിമിത്തത്.മസാഫിയുടെ പർവ്വതപ്രദേശങ്ങളിലെ മഴ ശക്തമായ കുത്തൊഴുക്ക് രൂപപ്പെടുന്നതിന് കാരണമായി . ഫുജൈറ ടൗണിലും പരിസര പ്രദേശങ്ങളിലും ഉച്ച തിരിഞ്ഞ് മഴ ശക്തി പ്രാപിച്ചു . റോഡ് നിർമ്മാണത്തിന് വേണ്ടി പൊളിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനാൽ ഫുജൈറയുടെ പല പ്രദേശങ്ങളിലും ഗതാഗതം പ്രയാസം നേരിടുന്നതിനിടയിൽ വന്ന മഴ ഗതാഗതം താളംതെറ്റിച്ചു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഈ വർഷത്തെ ആദ്യത്തെ കനത്ത മഴ ആസ്വദിക്കാൻ സ്വദേശികൾ ഉൾപ്പെടെ റോഡിൽ ഇറങ്ങിയത് കുരുക്ക് രൂക്ഷമാക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.