കേരള സോഷ്യൽ സെന്‍റർ നൽകിയ സ്വീകരണ യോഗത്തിൽ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ ബേബി ബാലകൃഷ്ണൻ സംസാരിക്കുന്നു

കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ ബേബി ബാലകൃഷ്ണന് സ്വീകരണം

അബൂദബി: കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ ബേബി ബാലകൃഷ്ണന് കേരള സോഷ്യൽ സെന്‍ററും ശക്തി തിയറ്റേഴ്സ് അബൂദബിയും സ്വീകരണം നൽകി. കാസർകോട് ജില്ലയിൽ നടത്തിവരുന്ന വികസന പദ്ധതികളെ കുറിച്ച് ബേബി ബാലകൃഷ്ണൻ വിശദീകരിച്ചു. ലോക കേരള സഭാംഗം എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് മനോജ് ടി.കെ, സെന്‍റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, വി.പി. കൃഷ്ണകുമാർ, സഫറുള്ള പാലപ്പെട്ടി, പ്രദീപ് കുറ്റിക്കോൽ, സിയാദ്, ക്ലിന്‍റ് പവിത്രൻ, അജിൻ, ദിവാകരൻ, മിനി രവീന്ദ്രൻ, സരോഷ് എന്നിവർ സംസാരിച്ചു. ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കണ്ണൂർ സ്വദേശി എം.വി. ചന്ദ്രന് യാത്രയയപ്പും നൽകി.

Tags:    
News Summary - reception to Baby Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.