കെ.എം.സി.സി ദുബൈ ഉദുമ മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്‍ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാന് മണ്ഡലം പ്രസിഡന്‍റ് ഇസ്മായിൽ നാലാംവാതുക്കൽ നൽകുന്നു

കെ.എം.സി.സി ലീഡർ വിത്ത് ടേബ്ൾ ടോക്

ദുബൈ: മുസ്‍ലിം ലീഗ് കാസർകോട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനുമായി ‘ലീഡർ വിത്ത് ടേബ്ൾ ടോക്’ പരിപാടി സംഘടിപ്പിച്ചു. ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് ഇസ്മായിൽ നാലാം വാതുക്കൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ചെയ്യുന്ന സേവനപ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് എ. അബ്ദുൽ റഹ്‌മാൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. എ. അബ്ദുൽ റഹ്‌മാന് ജില്ല ട്രഷറർ ടി.ആർ. ഹനീഫ്, ഇസ്മായിൽ നാലാംവാതുക്കൽ എന്നിവർ ഉപഹാരം നൽകി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീരിന് മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ദീഖ് അഡൂർ, ട്രഷറർ സി.എ. ബഷീർ എന്നിവർ ഉപഹാരം നൽകി.

കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, സെക്രട്ടറി കെ.പി. അബ്ബാസ്, വിവിധ മണ്ഡലം, പഞ്ചായത്ത് നേതാക്കളായ പി.എം. മുഹമ്മദ് കുഞ്ഞി, നിസാർ മാങ്ങാട്, ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം, റഫീഖ് മാങ്ങാട്, മനാഫ് മഠം, നവാസ് എടനീർ, ജമാൽ ദേലംപാടി എന്നിവർ സംസാരിച്ചു.

സിദ്ദീഖ്‌ അടൂർ സ്വാഗതവും ഹാശിം മഠം നന്ദിയും പറഞ്ഞു. ഹനീഫ കട്ടക്കാൽ, ഫറാസ് സി.എ, ഷാഹിർ കിഴൂർ, അസ്‌ലം കോട്ടപ്പാറ, ഷഹനവാസ് പടിഞ്ഞാർ, അബ്ദുല്ല മുല്ലച്ചേരി, റഷീദ് തൊട്ടി, ഹസീബ് ഖാൻ, അബ്ദുൽറഷീദ്, അജ്മൽ മൂലടുക്കം, ഷംഷീർ ബി എ, ജമാൽ അങ്കോള, ഉനൈസ് മൈനടി, അഷ്‌റഫ് ദേലംപാടി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - KMCC leader with table talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.