കെഫ കേരള ഡിസ്ട്രിക്ട് ലീഗ് മത്സരത്തിൽനിന്ന്

കെഫ കേരള ഡിസ്ട്രിക്ട് ലീഗ് മത്സരങ്ങൾക്ക് തുടക്കം

ദുബൈ: കേരള എക്സ്പാട്സ് ഫുട്ബാൾ അസോസിയേഷൻ (കെഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ 2 ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ റിനം ഇന്റർനാഷനൽ-ദുബൈ ക്ലബ്‌ ഫോർ പീപ്പിൾ ഓഫ് ഡിട്ടെർമിനേഷൻ ഗ്രൗണ്ടിൽ തുടക്കമായി. അൽഐൻ ഫാം ചീഫ് അക്കൗണ്ടന്റ് നൗഷാദ്, റിനം ഗ്രൂപ് ചെയർമാൻ പി.ടി.എ. മുനീർ, യുവി മാൾ എം.ഡി ഷുഹൈബ്, അബ്‌റീക്കോ ഗ്രൂപ് എം.ഡി ഷാജി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. മത്സരങ്ങൾക്ക് കെഫ പ്രസിഡന്‍റ് ജാഫർ ഒറവങ്കര, സെക്രട്ടറി സന്തോഷ്‌ കരിവെള്ളൂർ, ട്രഷറർ ബൈജു ജാഫർ, കെഫ ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷാദ്, ഹാരിസ്, റഫീഖ്, ആദം അലി, ഷുഹൈബ്, സമ്പത്ത്, ഷഫീക്, ഇൽയാസ് പുതുക്കുടി, ശറഫുദ്ദീൻ, റിയാസ് ഷാൻ, അനു, ബഷീർ ആലത്ത്, ഫൈറൂസ് തുടങ്ങിയവർ നേതൃത്വം നൽകി.

ആവേശകരമായ ആദ്യ മത്സരത്തിൽ കെയ്ൻസ് മലപ്പുറം സുൽത്താൻ 5-0ന് എം.എം.ജെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി വയനാടിനെ തോൽപിച്ചു. രണ്ടാം മത്സരത്തിൽ ആർ.കെ ഗ്രൂപ് കാസർകോട് എഫ്‌.സി, പ്രൊ സ്മാർട്ട് കണ്ണൂർ എഫ്‌.സി മത്സരം 1-1 എന്ന സമനിലയിൽ കലാശിച്ചു. മൂന്നാമത്തെ മത്സരത്തിൽ അൽ ഫറൂഷ്യ ഗ്രൂപ് തൃശൂർ എഫ്‌.സി 2-0ന് പാലക്കാട് വാരിയേഴ്‌സിനെ തോൽപിച്ചു.

ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ അനുമതിയോടെ നടത്തുന്ന മത്സരങ്ങളുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ മേയ് 24, 25 തീയതികളിൽ റിനം സ്റ്റേഡിയത്തിൽ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് കെഫ ടൂർണമെന്റ് കോഓഡിനേറ്റർമാരായ ഷുഹൈബ്, ശറഫുദ്ദീൻ പെരുന്തല്ലൂർ, ഇൽയാസ്, റിയാസ് എന്നിവർ അറിയിച്ചു.

Tags:    
News Summary - KEF Kerala District League matches begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.