കെ.എം. രാമചന്ദ്രന് ജനത കൾചറൽ സെന്റർ ഒരുക്കിയ യാത്രയയപ്പ്

കെ.എം. രാമചന്ദ്രന് ജനത കൾച്ചറൽ യാത്രയയപ്പ്

ദുബൈ: 35 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെ.എം. രാമചന്ദ്രന് ജനത കൾചറൽ സെന്റർ യാത്രയയപ്പ് നൽകി. യു.എ.ഇയിലെത്തുന്ന പുതിയ പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന രാമചന്ദ്രൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. യാത്രയയപ്പ് യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു വയനാട്, ഇ.കെ. ദിനേശൻ, ദിവ്യമണി, ഷാജി കൊയിലോത്ത്, സുനിൽ പാറമേൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ അവസാനത്തിൽ പ്രദീപൻ കാഞ്ഞങ്ങാട് നന്ദി അറിയിച്ചു.

Tags:    
News Summary - farewell for K.M. Ramachandran by Janatha Culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.