എൻജിനിയേർസ് പ്രീമിയർ ലീഗിലെ വിജയികൾ കപ്പുമായി

എൻജിനിയേഴ്സ് പ്രീമിയർ ലീഗ്: അഞ്ച്മാൻ എൻജിനീയറിങ് കോളജ് ജേതാക്കൾ

ദുബൈ: യു.എ.ഇ എൻജിനീയേഴ്സ് പ്രീമിയർ ലീഗ് -സീസൺ മൂന്ന് ക്രിക്കറ്റ് ട്വൻറി20 ടൂർണമെൻറിൽ അഞ്ച്മാൻ എൻജിനീയറിങ് കോളജ് ഭട്കൽ ഫൈനലിൽ തൃശൂർ എൻജിനീയറിങ് കോളജിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി നടത്തിയ ടൂർണമെൻറിൽ 16 ടീമുകൾ പങ്കെടുത്തു.

ഫൈനലിൽ മികച്ച കളിക്കാരനായി അബ്ദുൽ സമദും (എ.ഇ.സി), പരമ്പരയിലെ മികച്ച കളിക്കാരനായി നൗമൻ മുഹമ്മദ് (എ.ഇ.സി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിക്കറ്റ് കീപ്പറായി നജീം കുഞ്ഞി(എം.ഇ.എസ്.സി.ഇ), മികച്ച ഫീൽഡറായി മുഹമ്മദ് നുഅ്മാനും(എ.ഇ.സി) മികച്ച ബാളറായി സമദ് സവാദും (എ.ഇ.സി) മികച്ച ബാറ്റ്സ്മാനായി ഹരി എസ്. നായരും (ടി.ആർ.എ.സി.ഇ) തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Engineers Premier League: Thrissur Engineering College winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.