ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീലിന് കാസർകോട് ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി സമ്മാനിക്കുന്നു

ക്രിക്കറ്റ് ലീഗ്: ഒലീവ് ഫൈറ്റേഴ്സ് ജേതാക്കൾ

ദുബൈ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി അബൂഹൈൽ സ്പോർട്സ്ബേ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ദുബൈ ക്രിക്കറ്റ് ലീഗിൽ പൊയക്കര കിങ്സിനെ പരാജയപ്പെടുത്തി ഒലീവ് ഫൈറ്റേഴ്സ് ജേതാക്കളായി. ആറ് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്.

ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ദീഖ് അഡൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്‍റ് സലാം കന്യപ്പാടി സമ്മാനിച്ചു.

കെ.എം.സി.സി നേതാക്കളായ ഫൈസൽ അഷ്ഫാഖ്, സലാം കന്യപ്പാടി, ടി.ആർ. ഹനീഫ്, ഷാഫി തച്ചങ്കാട്, പി.കെ. അഷ്റഫ്, ആസിഫ് പള്ളങ്കോട്, ഖാദർ പാലോത്ത്, ഫൈസൽ ദീനാർ, പി.ഡി. നൂറുദ്ദീൻ, റഫീഖ് മാങ്ങാട്, ബഷീർ മണിയൂർ, ഇബ്രാഹീം ബേരിക്ക, അഷ്കർ ചൂരി, നംഷാദ് പൊവ്വൽ, അസീബ് മഠം, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ആരിഫ് ചെറുമ്പ, മുനീർ പള്ളിപ്പുറം.

ഷബീർ കൈതക്കാട്, നവാസ് പൊവ്വൽ, സിഹാബ് പരപ്പ, എൻ.എം. അബ്ദുല്ല ഹാജി, ഇല്യാസ് പള്ളങ്കോട്, എ.വൈ. മുഹമ്മദ്, എം.പി.കെ. പള്ളങ്കോട്, സവാദ് ഊജംപാടി, അഷ്റഫ് അബൂദാബി, ഹമീദ് ലേംപാടി, അബ്ദുല്ല അഡൂർ, എ.കെ. അബ്ദുൽ റഹ്മാൻ, നാച്ചു കൊട്ടിയാടി, സിദ്ദീഖ് കൊമ്പോട്, ആസിഫ് കുയ്ത്തൽ, സിദ്ദീഖ് പള്ളങ്കോട്, മൊയ്തീൻ ദേലംപാടി, എം.എ. അഷ്റഫ്, സിറാജ് പള്ളങ്കോട് സംബന്ധിച്ചു. ജമാൽ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Tags:    
News Summary - Cricket League-Olive Fighters Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.