റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച ‘വിജയോത്സവ’ത്തിൽ നിന്ന്

പെരിന്തൽമണ്ണയിലെ യു.ഡി.എഫ് മുന്നേറ്റം റിയാദിൽ കെ.എം.സി.സി ‘വിജയോത്സവം’

റിയാദ്: റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ‘വിജയോത്സവം’ സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖമറുദ്ധീൻ ഏലംകുളം അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര,  ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, അഷ്‌റഫ്‌ കൽപകഞ്ചേരി, സിറാജ് മേടപ്പിൽ, ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, യൂനുസ് സലീം താഴെക്കോട് എന്നിവർ സംസാരിച്ചു.

വിജയാഘോഷങ്ങളുടെ ഭാഗമായി സത്താർ മാവൂരിെൻറ നേതൃത്വത്തിൽ നടന്ന ‘ഇശൽ വിരുന്ന്’ കാണികൾക്ക് സംഗീത സായാഹ്നമൊരുക്കി. ഷൗക്കത്ത് ബാലയിൽ, ജാഫർ താഴെക്കോട്, ഹാരിസ് പള്ളിക്കുന്ന്, സിദ്ധീഖ്‌ താഴെക്കോട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുലൈമാൻ വാഫിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ആക്റ്റിങ് സെക്രട്ടറി നസീർ കണ്ണീരി സ്വാഗതവും ശരീഫ് തൂത നന്ദിയും പറഞ്ഞു.

ഹുസൈൻ ഏലംകുളത്തിന് യാത്രയയപ്പ്

റിയാദ്: നീണ്ട 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് ഹുസൈൻ ഏലംകുളത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. മണ്ഡലം കമ്മിറ്റിയുടെയും ഏലംകുളം പഞ്ചായത്ത് കമ്മിറ്റിയുടെയും ഉപഹാരങ്ങൾ അദ്ദേഹത്തിന് കൈമാറി. തുടർന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - UDF leads in Perinthalmanna KMCC ‘victory’ in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.