ഉമർ

അങ്ങാടിപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

അൽ ഖോബാർ: ഹൃദയാഘാതം മൂലം അൽ ഖോബാറിൽ മരിച്ച അങ്ങാടിപ്പുറം വൈലോങ്ങര അശാരിപ്പടിയിലെ ചക്കം പള്ളിയാലിൽ ഉമറിന്റെ (59) മൃതദേഹം ചൊവ്വാഴ്ച്ച പുത്തനങ്ങാടി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. 30 വർഷത്തിലധികമായി സൗദിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്കിടയിൽ അൽ ഖോബാറിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിനടുത്ത് കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നാട്ടിലേക്ക് അയച്ചതായി കെ.എം.സി.സി അൽ ഖോബാർ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് അംഗവും സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഇഖ്ബാൽ ആനമങ്ങാട് അറിയിച്ചു. ശരീഫ മഞ്ഞക്കണ്ടനാണ് ഉമറിന്റെ ഭാര്യ. മക്കൾ: ഹംസ (അബഹ), റിയാസ് (ജിദ്ദ), അഖിൽ. മരുമക്കൾ: റിൻഷ കല്ലിങ്കൽ, ഷെറിൻ, നാജിയ നസ്റിൻ ഇരിങ്ങാലത്തോടി.

Tags:    
News Summary - The body of a native of Angadipuram was cremated in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.