ജിദ്ദ: കുട്ടികൾ കച്ചവട കേന്ദ്രങ്ങളിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്. മുഴുവൻ ക ച്ചവട കേന്ദ്രങ്ങളിലും 15 വയസ്സിന് താെഴ പ്രായമുള്ളവർ പ്രവേശിക്കുന്നത് തടയുമെന്ന ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിെൻറ ഭാഗമാണിത്.

ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനാണിത്. സ്വദേശികളും വിദേശികളുമായവർ കുട്ടികളെ വീടുകളിൽ നിർത്തണമെന്നും സൂഖുകളിലേക്ക് കൂടെ കൊണ്ടുവരരുതെന്നും വക്താവ് ആവശ്യപ്പെട്ടു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.