പ്രവാസം മതിയാക്കി മടങ്ങുന്ന ഹൈദരലി വടക്കേമണ്ണ, പി.കെ യൂസുഫ് ചേന്ദര എന്നിവർക്ക് ജിദ്ദ ജംഇയ്യതുൽ അൻസാർ യാത്രയയപ്പ് നൽകിയപ്പോൾ

ഹൈദരലി വടക്കേമണ്ണ, പി.കെ യൂസുഫ് എന്നിവർക്ക് ജിദ്ദ ജംഇയ്യതുൽ അൻസാർ യാത്രയയപ്പ് നൽകി

ജിദ്ദ: പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹൈദരലി മങ്കരത്തൊടി വടക്കേമണ്ണ, പി.കെ യൂസുഫ് ചേന്ദര എന്നിവർക്ക് ജിദ്ദ ജംഇയ്യതുൽ അൻസാർ യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ്യ റമദാൻ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ അഷ്റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ വേങ്ങര അധ്യക്ഷത വഹിച്ചു.

ഇസ്ഹാഖ് പറപ്പൂർ, ഫാസിൽ തിരൂർ, മനാഫ് ഐക്കരപ്പടി, മുഹമ്മദ് കാരാട്ട്, ഷരീഫ് പൂങ്ങോട്, ഹാരിസ് കന്നിപ്പൊയിൽ എന്നിവർ ആശംസകൾ നേർന്നു. ജിദ്ദ ജംഇയ്യതുൽ അൻസാറിന്‍റെ സജീവ പ്രവർത്തകരായ ഹൈദരലിക്കും യൂസുഫിനുമുള്ള സംഘടനയുടെ ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു. ഹൈദരലി മങ്കരത്തൊടി വടക്കേമണ്ണ, പി.കെ യൂസുഫ് ചേന്ദര എന്നിവർ മറുപടി പ്രസംഗം നടത്തി. അൻവർ വടക്കാങ്ങര സ്വാഗതം പറഞ്ഞു.അഹമ്മദ് താണ ഖിറാഅത്ത് നടത്തി. ലത്തീഫ് പൂങ്ങോട്, സിറാജ് തിരുവാലി, ഹംസ പെരിന്തൽമണ്ണ, റിഷാദ് കരുവാരക്കുണ്ട്, ഫിറോസ് വണ്ടൂർ, ഫാസിൽ കട്ടുപ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.